Thursday, May 21, 2009

അഴിമതിയുടെ അകമ്പടിയോടെ അധികാരത്തിലേക്ക്.

 
അഴിമതിയുടെ അകമ്പടിയോടെ അധികാരത്തിലേക്ക് .  ഇസ്രയേല്‍ ആയുധ അഴിമതി രമേശ് നമ്പ്യാര്‍ക്ക് അന്താരാഷ്ട്ര ആയുധലോബിയുമായി ബന്ധം..

ന്യൂഡല്‍ഹി: 1200 കോടിരൂപയുടെ ഇസ്രയേല്‍ ആയുധ ഇടപാട് അഴിമതിയില്‍ ഉള്‍പ്പെട്ട സിവില്‍ വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥന്‍ രമേശ് നമ്പ്യാര്‍ക്ക് അന്താരാഷ്ട്ര ആയുധവ്യാപാര ലോബിയുമായി ബന്ധമുണ്ടെന്ന് സിബിഐ വ്യക്തമാക്കി. ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലുള്ള രമേശ് നമ്പ്യാരെ ചോദ്യം ചെയ്തുവരികയാണ്. ഇസ്രയേല്‍ ആയുധ വ്യാപാരിയ സുധീര്‍ ചൌധരി ഉള്‍പ്പെടെയുള്ളവരുമായി കണ്ണൂര്‍ സ്വദേശിയായ രമേശ് നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്നാണ് സംശയം. അടുത്തിടെ ഇസ്രയേല്‍ ഏറോ സ്പേസ് ഇന്‍ഡസ്ട്രീസുമായി ഇന്ത്യ ഒപ്പിട്ട ആയുധ ഇടപാടിലെ ഇടനിലക്കാരനായിരുന്നു ലണ്ടനില്‍ താമസിക്കുന്ന സുധീര്‍ ചൌധരി. കേന്ദ്രമന്ത്രി കമല്‍നാഥിന്റെ അടുത്ത ബന്ധുവാണ് ഇദ്ദേഹം. ചൊവ്വാഴ്ച സിബിഐ അറസ്റ്റുചെയ്ത അഷീസ് ബോസ്, പ്രദീപ് റാണ എന്നിവര്‍ക്ക് സുധീര്‍ ചൌധരിയുമായുള്ള ബന്ധം നേരത്തെതന്നെ തെളിഞ്ഞിരുന്നു. പ്രതിരോധവകുപ്പിനു കീഴിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് ചെയര്‍മാന്‍ സുദീപ്ത ഘോഷിനെയും ചൊവ്വാഴ്ച സിബിഐ അറസ്റ്റുചെയ്തിരുന്നു. ഏറോ സ്പേസ് ഇന്‍ഡസ്ട്രീസുമായി ഒപ്പിട്ട കരാര്‍പ്രകാരം മധ്യദൂര ഭൂതല-ആകാശ മിസൈല്‍ സംയുക്തമായി നിര്‍മിക്കുന്നതിന് രൂപീകരിച്ച ടാറ്റ കമ്പനിയുടെ അഭിഭാഷകനാണ് അഷീസ് ബോസ്. പ്രദീപ് റാണയ്ക്കാകട്ടെ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസുമായി അടുത്ത ബന്ധമുണ്ട്. ഇതേ കമ്പനിയാണ് ബിഹാറിലെ നളന്ദയില്‍ അഞ്ച് ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ഇസ്രയേലുമായി സംയുക്ത ആയുധ നിര്‍മാണകരാറില്‍ ഒപ്പിട്ടത്. ഈ ഇടപാടില്‍ രമേശ് നമ്പ്യാര്‍ക്കും ബന്ധമുണ്ടെന്നാണ് സംശയം. 23 ലക്ഷം രൂപയും വന്‍തുകയുടെ ഡോളര്‍ വിനിമയം ചെയ്തതിന്റെ രേഖകളും ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. നരസിംഹറാവു മന്ത്രിസഭയില്‍ റെയില്‍വെ സഹമന്ത്രിയായിരുന്ന സുരേഷ് കല്‍മാഡിയുടെ ഓഫീസര്‍ ഓ സ്പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ആയിരുന്നു രമേശ് നമ്പ്യാര്‍. എന്‍സിപി നേതാവും കേന്ദ്ര വ്യോമയാനമന്ത്രിയുമായ പ്രഫുല്‍ പട്ടേലുമായി നല്ല ബന്ധമുണ്ട്. പ്രതിരോധമന്ത്രി എ കെ ആന്റണി അടക്കമുള്ള കോഗ്രസ് േ

2 comments:

ഗള്‍ഫ് വോയ്‌സ് said...

അഴിമതിയുടെ അകമ്പടിയോടെ അധികാരത്തിലേക്ക് . ഇസ്രയേല്‍ ആയുധ അഴിമതി രമേശ് നമ്പ്യാര്‍ക്ക് അന്താരാഷ്ട്ര ആയുധലോബിയുമായി ബന്ധം.. ന്യൂഡല്‍ഹി: 1200 കോടിരൂപയുടെ ഇസ്രയേല്‍ ആയുധ ഇടപാട് അഴിമതിയില്‍ ഉള്‍പ്പെട്ട സിവില്‍ വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥന്‍ രമേശ് നമ്പ്യാര്‍ക്ക് അന്താരാഷ്ട്ര ആയുധവ്യാപാര ലോബിയുമായി ബന്ധമുണ്ടെന്ന് സിബിഐ വ്യക്തമാക്കി. ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലുള്ള രമേശ് നമ്പ്യാരെ ചോദ്യം ചെയ്തുവരികയാണ്. ഇസ്രയേല്‍ ആയുധ വ്യാപാരിയ സുധീര്‍ ചൌധരി ഉള്‍പ്പെടെയുള്ളവരുമായി കണ്ണൂര്‍ സ്വദേശിയായ രമേശ് നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്നാണ് സംശയം. അടുത്തിടെ ഇസ്രയേല്‍ ഏറോ സ്പേസ് ഇന്‍ഡസ്ട്രീസുമായി ഇന്ത്യ ഒപ്പിട്ട ആയുധ ഇടപാടിലെ ഇടനിലക്കാരനായിരുന്നു ലണ്ടനില്‍ താമസിക്കുന്ന സുധീര്‍ ചൌധരി. കേന്ദ്രമന്ത്രി കമല്‍നാഥിന്റെ അടുത്ത ബന്ധുവാണ് ഇദ്ദേഹം. ചൊവ്വാഴ്ച സിബിഐ അറസ്റ്റുചെയ്ത അഷീസ് ബോസ്, പ്രദീപ് റാണ എന്നിവര്‍ക്ക് സുധീര്‍ ചൌധരിയുമായുള്ള ബന്ധം നേരത്തെതന്നെ തെളിഞ്ഞിരുന്നു. പ്രതിരോധവകുപ്പിനു കീഴിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് ചെയര്‍മാന്‍ സുദീപ്ത ഘോഷിനെയും ചൊവ്വാഴ്ച സിബിഐ അറസ്റ്റുചെയ്തിരുന്നു. ഏറോ സ്പേസ് ഇന്‍ഡസ്ട്രീസുമായി ഒപ്പിട്ട കരാര്‍പ്രകാരം മധ്യദൂര ഭൂതല-ആകാശ മിസൈല്‍ സംയുക്തമായി നിര്‍മിക്കുന്നതിന് രൂപീകരിച്ച ടാറ്റ കമ്പനിയുടെ അഭിഭാഷകനാണ് അഷീസ് ബോസ്. പ്രദീപ് റാണയ്ക്കാകട്ടെ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസുമായി അടുത്ത ബന്ധമുണ്ട്. ഇതേ കമ്പനിയാണ് ബിഹാറിലെ നളന്ദയില്‍ അഞ്ച് ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ഇസ്രയേലുമായി സംയുക്ത ആയുധ നിര്‍മാണകരാറില്‍ ഒപ്പിട്ടത്. ഈ ഇടപാടില്‍ രമേശ് നമ്പ്യാര്‍ക്കും ബന്ധമുണ്ടെന്നാണ് സംശയം. 23 ലക്ഷം രൂപയും വന്‍തുകയുടെ ഡോളര്‍ വിനിമയം ചെയ്തതിന്റെ രേഖകളും ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. നരസിംഹറാവു മന്ത്രിസഭയില്‍ റെയില്‍വെ സഹമന്ത്രിയായിരുന്ന സുരേഷ് കല്‍മാഡിയുടെ ഓഫീസര്‍ ഓ സ്പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ആയിരുന്നു രമേശ് നമ്പ്യാര്‍. എന്‍സിപി നേതാവും കേന്ദ്ര വ്യോമയാനമന്ത്രിയുമായ പ്രഫുല്‍ പട്ടേലുമായി നല്ല ബന്ധമുണ്ട്. പ്രതിരോധമന്ത്രി എ കെ ആന്റണി അടക്കമുള്ള കോഗ്രസ് േ

Anonymous said...

Can you please stop your nonsense. Introspect the peoples mandate and correct your party first.